മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ 22 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേൽ സൈന്യം.

ഇസ്രയേൽ കടപ്പിച്ച് മുന്നോട്ട് തന്നെ, അവസാനമായി ഇന്നിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞത് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനാൽപടിഞ്ഞാറൻ ബേക്കാ താഴ്‌വരയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ 22 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേൽ സൈന്യം ആവർത്തിച്ച് വ്യക്തമാക്കി. ഹിസ്ബുള്ളയ്ക്ക് എതിരെ വീണ്ടും ആക്രമണം ശക്തമാക്കുന്നതിന് മുന്നോടിയായി ഈ പ്രസ്ഥാവനയും ഉത്തരവും നൽകി.ഇനി ഇവരെ ഉൽമൂലനം ചെയ്യുകയാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്.ആയുധങ്ങൾ മറയ്ക്കാനും ഇസ്രായേലിനെതിരെ ആക്രമണം നടത്താനും ഗ്രൂപ്പ് സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. സിവിലിയൻമാർക്കിടയിൽ ആയുധങ്ങൾ മറച്ചുവെക്കുന്നത് ഹിസ്ബുള്ള നിഷേധിക്കുന്നു.ഹിസ്ബുല്ല നേതാവ് കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ടു.
ബെയ്റൂട്ടിൽ ഇസ്രായേൽ ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി
ലെബനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു
രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. (ഫോട്ടോ: റോയിട്ടേഴ്‌സ്)


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.