ടെഹ്‌റാനിലെ ഒരു സർവ്വകലാശാലയിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ അടിവസ്ത്രം അഴിച്ചുമാറ്റിയ ഇറാനിയൻ സ്ത്രീക്കെതിരെ കുറ്റം ചുമത്തില്ലെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
നവംബറിൽ യൂണിവേഴ്സിറ്റി കാമ്പസിൽ യുവതിയെ ബലം പ്രയോഗിച്ച് തടങ്കലിൽ വയ്ക്കുന്നതിന് മുമ്പ് വസ്ത്രം അഴിച്ച നിമിഷം പകർത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നും കുടുംബത്തിലേക്ക് മടങ്ങിയെന്നും ഇറാനിയൻ ജുഡീഷ്യറി വക്താവ് പറഞ്ഞു.
അവളുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിന് ഇടവരുത്തി ആംനസ്റ്റി ഇൻ്റർനാഷണൽ അവളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇറാനിയർ ജൂഡിഷ്യറിയുടെ തീരുമാനം.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…