ഇസ്ലാമബാദ് :പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹാഫീസ് മുഹമ്മദ് സെയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു. ബലൂചിസ്ഥാനില്‍ വെച്ചാണ് ഹഫീസ് സയ്യിദിന്റെ അനുയായികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
ആക്രമണസ്ഥലത്ത് നിന്നും രക്ഷപ്പെടുന്നതിന് മുന്‍പ് അജ്ഞാതര്‍ ചില മൈനിംഗ് യന്ത്രങ്ങള്‍ കത്തിച്ച് കളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. മറ്റ് 10 എഞ്ചിനുകളും അജ്ഞാതര്‍ കത്തിച്ച് ചാമ്പലാക്കി.
അഞ്ജാതരെ പിടിക്കാന്‍ പാകിസ്ഥാന്‍ പൊലീസും സൈന്യവും തെരച്ചില്‍ ആരംഭിച്ചതായി പറയുന്നു. പക്ഷെ ഇവരെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. 2008ല്‍ മുംബൈയിലെ തീവ്രവാദ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച തീവ്രവാദിയാണ് ഹഫീസ് സയിദ്.
സര്‍വ്വശിക്ഷ കേരളം നടപ്പാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഇടയ്ക്കിടം എല്‍. പി. സ്‌കൂളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.…
തളിപ്പറമ്പ:പട്ടുവം യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മുറിയാത്തോട്, കാവുങ്കൽ…
ഇടുക്കിയിലെ കയ്യേറ്റങ്ങൾ തുടർക്കഥയാണ്, അതിൻ്റെ പിന്നിൽ വലിയ മാഫിയാ യുടെ കൈകളും അവയെ ചുറ്റി പ്പറ്റി രാഷ്ട്രീയ പാർട്ടികളുടെ പേരിൽ…
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന് നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രകടനം നടത്തുന്നതിനുള്ള അപേക്ഷ…
കൊല്ലം :ധാതു മണൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആഴകടൽ മണൽ ഖനനം വഴി നാടുനേരിടാൻ പോകുന്നത് വലിയ പാരിസ്ഥിതിക ദുരന്തവും കടൽ…
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച…