തിരുവനന്തപുരം: കവിയും മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനും പ്രഭാഷകനും വിമർശകനും ഗാനരചയിതാവുമായ ഡോ. ഇന്ദ്രബാബു തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി നിയമിതനായി. കേരളകൗമുദി ദിനപത്രത്തിൻ്റെ ന്യൂസ് എഡിറ്ററും പ്രൊഡക്ഷൻ ചീഫുമാണ് ഇന്ദ്രബാബു. കേരള സർവ്വകലാശാല ഡിസ്റ്റൻ്റ് എഡ്യൂക്കേഷൻ വിഭാഗത്തിലും കൊല്ലം ശ്രീനാരായണ ഓപ്പൺ എഡ്യൂക്കേഷൻ സെൻ്ററിലും ദീർഘകാലം പി.ജി ലക്ചറർ ആയരിരുന്നു. രണ്ടു വർഷത്തോളം കെൽട്രോണിൻ്റെ ജേർണലിസം കോഴ്സിലെ അദ്ധ്യാപകനായിരുന്നു.
കേരളസർവ്വകലാശാലയിൽനിന്ന് നാടകസാഹിത്യത്തിൽ ഡോക്ടറേറ്റു നേടിയിട്ടുള്ള ഇന്ദ്രബാബു 19-ാം വയസ്സിൽ മാതൃഭൂമിയുടെ ചാത്തന്നൂർ ലേഖകനായാണ് പത്രപ്രവർത്തന രംത്തെത്തിയത്. കോളേജ് വിദ്യാർത്ഥിയായിരിക്കെ കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി,കുങ്കുമം തുടങ്ങിയവയിലും അവയുടെ അനുബന്ധ പ്രസിദ്ധീകരണങ്ങളിലും ഫീച്ചറുകളും കവിതയും എഴുതി മാദ്ധ്യമ, സഹിത്യരംഗങ്ങളിൽ സജീവമായി.
സൂര്യൻ്റെ രാത്രി, നാട്യശാല, ശബ്ദമില്ലാത്ത കാലം, അണ്ണാറക്കണ്ണനും പുങ്കുയിലും എന്നിവയാണ് ഇന്ദ്രബാബുവിൻ്റെ കവിതാ സമാഹാരങ്ങൾ.
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ…
*എസ്.എഫ്.ഐ കേരളത്തില്‍ സാമൂഹിക പ്രശ്‌നമായി മാറി;പുതിയ തലമുറയെ ക്രിമിനലുകളാക്കി മാറ്റുന്നതില്‍ നിന്നും സി.പി.എം പിന്‍മാറണം; ലഹരിക്കെതിരെ ആഞ്ഞടിച്ച അതേ മുഖ്യമന്ത്രി…
തിരുവനന്തപുരം : ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെയെന്ന് വിമർശനം. വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ. കൂട്ടുകക്ഷി ഭരണമാണെന്ന് CPM…
ചവറ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ,…
മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി…
കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ എടിഎം കവർച്ചാശ്രമം നടത്തിയ കോവിൽ പെട്ടി വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി.…