തിരുവനന്തപുരം: കവിയും മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനും പ്രഭാഷകനും വിമർശകനും ഗാനരചയിതാവുമായ ഡോ. ഇന്ദ്രബാബു തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി നിയമിതനായി. കേരളകൗമുദി ദിനപത്രത്തിൻ്റെ ന്യൂസ് എഡിറ്ററും പ്രൊഡക്ഷൻ ചീഫുമാണ് ഇന്ദ്രബാബു. കേരള സർവ്വകലാശാല ഡിസ്റ്റൻ്റ് എഡ്യൂക്കേഷൻ വിഭാഗത്തിലും കൊല്ലം ശ്രീനാരായണ ഓപ്പൺ എഡ്യൂക്കേഷൻ സെൻ്ററിലും ദീർഘകാലം പി.ജി ലക്ചറർ ആയരിരുന്നു. രണ്ടു വർഷത്തോളം കെൽട്രോണിൻ്റെ ജേർണലിസം കോഴ്സിലെ അദ്ധ്യാപകനായിരുന്നു.
കേരളസർവ്വകലാശാലയിൽനിന്ന് നാടകസാഹിത്യത്തിൽ ഡോക്ടറേറ്റു നേടിയിട്ടുള്ള ഇന്ദ്രബാബു 19-ാം വയസ്സിൽ മാതൃഭൂമിയുടെ ചാത്തന്നൂർ ലേഖകനായാണ് പത്രപ്രവർത്തന രംത്തെത്തിയത്. കോളേജ് വിദ്യാർത്ഥിയായിരിക്കെ കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി,കുങ്കുമം തുടങ്ങിയവയിലും അവയുടെ അനുബന്ധ പ്രസിദ്ധീകരണങ്ങളിലും ഫീച്ചറുകളും കവിതയും എഴുതി മാദ്ധ്യമ, സഹിത്യരംഗങ്ങളിൽ സജീവമായി.
സൂര്യൻ്റെ രാത്രി, നാട്യശാല, ശബ്ദമില്ലാത്ത കാലം, അണ്ണാറക്കണ്ണനും പുങ്കുയിലും എന്നിവയാണ് ഇന്ദ്രബാബുവിൻ്റെ കവിതാ സമാഹാരങ്ങൾ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് ആക്രമിക്കുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ…
06-02-2025-ൽ കേരളത്തിലെ ജെ.പി.എച്ച്.എൻ.മാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആക്ഷേപങ്ങളിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ സമരം നടത്തുകയുണ്ടായി. ഏതെങ്കിലും…
തിരുവനന്തപുരം: പുത്തന്‍ പ്രവണതകള്‍ ഏതെല്ലാം ഉണ്ടായാലും കെജിഒഎഫിന് ചില മൗലികമായ കടമകളോട് നീതി കാണിക്കേണ്ട ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം കോണ്‍ഗ്രസിന് വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന ശൈലിയില്ല; പറയാത്ത കാര്യങ്ങളാണ്…
ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന്…