ഷാർജ : വിഭാഗിയത, ഫാസിസം, വർഗീയത തുടങ്ങി വിവിധ തരം വിഷയങ്ങളിൽ കേരളത്തിലെ എഴുത്തുകാർ മാത്രമാണ് പ്രതികരിക്കുന്നതെന്ന് കവി റഫീക്ക് അഹമ്മദ് വ്യക്തമാക്കി. ഷാർജ പുസ്തകോത്സവത്തിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത് എന്നത് വയനക്കാരൻ്റെ അറിവ് വർദ്ധിപ്പിക്കുന്നതാകണം, മുദ്രാവാക്യമായി എഴുതേണ്ടതല്ല കവിത എന്നും അദ്ദേഹം പറഞ്ഞു. ഷാർജ മേളയുടെ പ്രത്യേകത തുടക്കം ഒരു പുസ്തകം എന്നതാണ് മേളയുടെ പ്രമേയം. 112 രാജ്യങ്ങൾ മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഓരോ രാജ്യങ്ങളിലെ പ്രസാധകരും, എഴുത്തുകാരുമായ 3000 പേർ മേളയുടെ ഭാഗമാണ്.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.