ടിക്കെറ്റെടുക്കാൻ കഴിയാതെ വലയുന്ന യാത്രക്കാർ തിരക്കു ദിവസങ്ങൾ ടിക്കറ്റ് കേന്ദ്രം ഉൽസവപ്പറമ്പ്.ഇത് കേരളത്തിലെ മിക്ക റയിൽവേ സ്റ്റേഷനുകളുടേയും അവസ്ഥ രണ്ടു ദിവസം ഒന്നിച്ച്അവധി വരുമ്പോൾ എറണാകുളത്ത് നിന്ന് വടക്കോട്ടും തെക്കോട്ടും പോകേണ്ട യാത്രക്കാർക്ക് ട്രെയിനിൽ കയറുക അസാധ്യമാണ്. റയിൽവേ എല്ലാം സ്വകാര്യവൽക്കരിക്കുന്നു എന്ന് ജീവനക്കാർ മുറവിളികൂട്ടുന്നു. ഉള്ള ജീവനക്കാരെ കൊണ്ട് മാടുപോലെ പണിയെടുപ്പിക്കുന്നു.യാത്രക്കാർ ഈ പരാതി ആരോടു പറയുവാൻ കഴിയും. ജനറൽ കംപാർട്ടുമെൻ്റിൽ സ്ഥലമില്ലാതെ വരുമ്പോൾ റിസർവേഷൻ കംപാർട്ടുമെൻ്റിൽ കയറി യാത്ര ചെയ്യുകയേ നിവർത്തിയുള്ളു. റെയിൽവേ ടിക്കറ്റ് എക്സാമിനറുമായി വാക്ക് തർക്കവുമാകും.ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രത്യേകിച്ചും അരൂർ മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗം നാഷണൽ ഹൈവേയുടെ ജോലി നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര മിക്കവരും അവസാനിപ്പിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്നതിനാൽ ഈ തിരക്ക് അനുഭവപ്പെടുന്നത്.പലകുറി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊര് കാര്യവുമില്ലെന്ന് യാത്രക്കാർ പറയുന്നത്. അനുഭവിക്കുക അല്ലാതെ എന്തു ചെയ്യാൻ. കേന്ദ്ര റയിൽവേ മന്ത്രാലയം ഈ കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തണം.
തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക…
ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു…
മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. ചാവക്കാട്: തൃശ്ശൂരില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി…
കണ്ണൂർ:മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം.
മധുര:സിപിഎം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുo.ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ…
തിരുവനന്തപുരം:വിമാനതാവളത്തിലെഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം നടന്നിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞു. പ്രതി ഒളിവിൽ ആയിട്ട് പിടിക്കാൻ കഴിയാതെ പോലീസ്. ഒളിവിലിരുന്ന്…