പിപി ദിവ്യക്ക് ജാമ്യം
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യക്ക് കാരണമായതിനെത്തുടര്‍ന്ന് ജയിലിലായ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യക്ക് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കി. 11-ാം ദിവസമാണ് നിരവധി കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. ഇന്നുതന്നെ ദിവ്യ ജയില്‍മോചിത ആയേക്കും.
ദിവ്യക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്ന് നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ല.
വിധി ആശ്വാസകരമെന്ന് പ്രതികരിച്ച പ്രതിഭാഗം ദിവ്യനിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി എന്ന് പ്രത്യാശിച്ചു. കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരാനുണ്ട്. ഒരു കൈയില്‍ കൊള്ളുന്ന സുപ്രധാന തെളിവുകള്‍ പുറത്തുവരാനുണ്ടെന്നും അഡ്വ.കെ. വിശ്വന്‍ പ്രതികരിച്ചു.
ഇത്തരമൊരുവിധി പ്രതീക്ഷിച്ചാണ് ഇന്നലെ പിപി ദിവ്യയെ തരംതാഴ്ത്തി സിപിഎം നടപടി പ്രഖ്യാപിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ദിവ്യയെ കൈവിടാനാവില്ല അവര്‍ പാര്‍ട്ടി കേഡറാണ് എന്ന് എംവി ഗോവിന്ദന്‍ പ്രസ്താവിച്ചതും ശ്രദ്ധേയമായിരുന്നു.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.