ഷോർണ്ണൂർ : കഴിഞ്ഞു പോയ ദിനങ്ങളിൽ നാലു കരാർ തൊഴിലാളികളാണ് ട്രെയിൻ തട്ടി മരിച്ചത്. ക്ലീനിംഗിൻ്റെ ഭാഗമായി റയിൽവേ പാലത്തിൽ ജോലികൾ ചെയ്യുന്നതിനിടയിൽ പെട്ടെന്ന് കുതിച്ചെത്തിയ ട്രെയിൻ അവരുടെ ജീവിതം തകർത്തെറിഞ്ഞത്. റയിൽവേ കൃത്യമായും സുരക്ഷ ഒരുക്കേണ്ട സ്ഥാനത്ത് സുരക്ഷ ഒരുക്കാതെ പോയതിലാണ് ആ ജീവനുകൾ നഷ്ടമായത്. ഒരു ചർച്ചയും ഈ കാര്യത്തിൽ പൊതു സമൂഹം ഏറ്റെടുത്തിട്ടില്ല. ഇവർ കരാർ തൊഴിലാളികൾ ആയതിനാൽ യാതൊരു ആനുകൂല്യത്തിനും അർഹരുമല്ല. റയിൽവേ പറയുന്നത് കരാറുകാരനെതിരെ കേസെടുത്തു എന്നാണ്. അങ്ങനെ ഒരു കേസെടുത്തതുകൊണ്ട് ഈ പാവപ്പെട്ട തൊഴിലാളികൾക്ക് എന്തു പ്രയോജനം ചെയ്യും. അവരുടെ കൈകൾ ജോലി ചെയ്യാൻ വിധിക്കപ്പെട്ടതാണ്. അതവർ ചെയ്തു. അവരുടെ ജീവനും റയിൽവേ എടുത്തു കഴിഞ്ഞു. ഇവർക്ക് അർഹമായ പരിഗണ നൽകാൻ റയിൽവേ തയ്യാറാകണം.പൊരുതുന്ന പൊതു സമൂഹം ഈ കാര്യത്തിൽ ഇടപെടൽ നടത്തണം.
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…
സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…