ആലപ്പുഴ: സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രിയായി സജി ചെറിയാൻ മാറിക്കഴിഞ്ഞു.കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം വീണ്ടും വിവാദമാക്കി സോഷ്യൽ മീഡിയാ ഏറ്റെടുത്തു. തുടർന്ന് കാര്യം പിടികിട്ടിയ മന്ത്രിക്ക് സ്ഥിരം അബദ്ധം പറ്റിയ രീതിയിൽ തിരുത്ത് വന്നു.ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് പിന്നീട് വിശദീകരണം.അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ…….മരണനിരക്കു കുറഞ്ഞത് പെൻഷന് ബാധ്യത: മന്ത്രി സജി ചെറിയാൻ.ജീ വനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ തുടങ്ങി സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക ബാധ്യതകൾ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമർശം. 94 വയസ്സായ തന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് അമ്മയ്ക്കു പെൻഷനെന്നു ചോദിച്ചിട്ടു ണ്ടെന്നും മന്ത്രി പറഞ്ഞു.ഏതായാലും അമ്മ ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല.സ്ഥിരം പരിപാടിയായതുകൊണ്ട് എല്ലാവരും ഈ കാര്യങ്ങൾ കേട്ടില്ലെന്നമട്ടിലങ്ങ് എടുക്കും. വാക്കുകൾ ഉപയോഗിക്കുമ്പോൾ മന്ത്രിയാണെന്ന ബോധം വേണം.ഇനി ഇതിൻ്റെ പേരിൽ ആരെങ്കിലും കോടതിയിൽ പരാതി നൽകാതിരുന്നാൽ നല്ലത്. അങ്ങനെയെങ്കിൽ വിവാദം ഇവിടെ അവസാനിക്കും. അല്ലെങ്കിൽ തുടരും.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.