ഇസ്ലാമബാദ് :പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹാഫീസ് മുഹമ്മദ് സെയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു. ബലൂചിസ്ഥാനില്‍ വെച്ചാണ് ഹഫീസ് സയ്യിദിന്റെ അനുയായികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
ആക്രമണസ്ഥലത്ത് നിന്നും രക്ഷപ്പെടുന്നതിന് മുന്‍പ് അജ്ഞാതര്‍ ചില മൈനിംഗ് യന്ത്രങ്ങള്‍ കത്തിച്ച് കളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. മറ്റ് 10 എഞ്ചിനുകളും അജ്ഞാതര്‍ കത്തിച്ച് ചാമ്പലാക്കി.
അഞ്ജാതരെ പിടിക്കാന്‍ പാകിസ്ഥാന്‍ പൊലീസും സൈന്യവും തെരച്ചില്‍ ആരംഭിച്ചതായി പറയുന്നു. പക്ഷെ ഇവരെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. 2008ല്‍ മുംബൈയിലെ തീവ്രവാദ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച തീവ്രവാദിയാണ് ഹഫീസ് സയിദ്.
കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…
വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…
കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…
എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…
പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…